പാവങ്ങളുടെ പരിത്യക്താവസ്ഥയെ മഹത്വീകരിച്ചും അവരുടെ വേദന ശമിപ്പിക്കാന്‍
നിസ്സാരമായി മാത്രം പ്രവര്‍ത്തിച്ച മദര്‍ തെരേസാ എന്ന വ്യക്തി മാധ്യമസൃഷ്ടവും, പണംപിരിക്കാനും,
പള്ളിയില്‍ ആളെക്കൂട്ടാനുമുള്ള കത്തോലിക്കാ സഭയുടെ സംഘടിതവും രഹസ്യവുമായ പ്രവര്‍ത്തന
ഫലമാണെന്നുമുള്ള കാനേഡിയന്‍ വൈദ്യശാസ്ത്രജ്ഞരുടെ ആരോപണം പിന്‍വലിക്കേണ്ടതും തിരുത്തേണ്ടതുമാണെന്നും
ഡോകര്‍ കര്‍വാലോ വാദിച്ചു.