പ്രതിസന്ധികളുള്ള മനുഷ്യന്‍റെ ഇന്നത്തെ ലോകജീവിതം
സുഖകരമാക്കേണ്ടത് ക്രിസ്തുവിലുള്ള സത്യത്തിന്‍റെയും നീതിയുടെയും സ്നേഹത്തിന്‍റെയും ജീവിതശൈലി
ലോകത്തിനു കാണിച്ചുകൊണ്ടായിരിക്കണമെന്നും, പാപ്പാ ഫ്രാന്‍സ്സിസ് ആരംഭിച്ചിരിക്കുന്ന സ്നേഹത്തിന്‍റെയും
സത്യത്തിന്‍റെയും പാതയിലുള്ള സഭാ ഭരണത്തില്‍ കിഴക്കന്‍ സഭകളുടെ സഹകരണവും സ്നേഹസാമീപ്യവും
എപ്പോഴും ഉണ്ടായിരിക്കും എന്ന വാഗ്ദാനത്തോടെയാണ് 73 വയസ്സുകാരന്‍, പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ
പ്രഭാഷണം ഉപസംഹരിച്ചത്.