പത്രോസിന്‍റെ പരമാധികരത്തിലേയ്ക്ക് കടന്നു വരുന്ന
പാപ്പാമാരുടെ തിരഞ്ഞെടുപ്പു നടക്കുന്ന ചരിത്രവേദിയും വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേളയാണെന്നും,
കോണ്‍ക്ലേവിന്‍റെ മൗനസാക്ഷികളാകുന്നത് മൈക്കിളാഞ്ചലോ എന്ന അനശ്വര പ്രതിഭയുടെ അപൂര്‍വ്വ
നിറക്കൂട്ടുകളുമാണെന്നും പ്രഫസര്‍ ഏന്നിസ് അനുസ്മരിച്ചു.