2010-11-23 14:10:58

ബൗദ്ധീകതത്ത്വങ്ങളുടെയും അജപാലനശുശ്രൂഷയുടെയും സമഗ്രസമന്വയമാണ് ബെനഡിക്ട് പതിനാറാമന്മാര്പാപ്പയില്ദര്ശിക്കുന്നതെന്ന് വത്തിക്കാനിലേക്കുളള ഇറ്റാലിയന്സ്ഥാനപതി


23.11.10



വത്തിക്കാനിലേക്കുളള ഇറ്റാലിയന്സ്ഥാനപതിയും ഇറ്റലിയുടെ വിദേശകാര്യവകുപ്പിന്റെ സാംസ്ക്കാരിക സഹകരണചുമതലയും നിര്വ്വഹിക്കുന്ന ഫ്രാന്ചെസ്ക്കോ ഗ്രേക്കോ ഫീദെസ് വാര്ത്താഏജന്സിക്കുനല്കിയ അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. പ്രശ്നങ്ങളുടെ സമയത്തും ഉഭയകക്ഷിബന്ധം സംഭാഷണത്തിനായി തുറന്നുവയ്ക്കേണ്ടത് സ്ഥാപതിയുടെ കടമയാണെന്നക്കാര്യത്തില്താനെപ്പോഴു ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു.










All the contents on this site are copyrighted ©.