പൊതുനിയോഗം: ദൈവം കര്‍ഷകരുടെ അദ്ധ്വാനത്തെ സമൃദ്ധമായ വിളവുകള്‍ നല്കി അനുഗ്രഹിക്കുന്നതിനും
പട്ടിണി എന്ന ദുരന്തത്തോടു ലോകത്തിലെ സമ്പന്ന ജനതകളെ സൂഷ്മസംവേദനക്ഷമത ഉള്ളവരാക്കുന്നതിനുംവേണ്ടി.. പ്രേഷിതനിയോഗം:
പാവപ്പെട്ടവരുടെയും ദുര്‍ബലരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ ഏറ്റവും ദാരുണമായിരിക്കുന്ന
ഭൂപ്രദേശങ്ങളില്‍ വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികള്‍, ഐക്യദാര്‍ഢ്യത്തിന്‍റെയും
സ്നേഹത്തിന്‍റെയും സുവിശേഷത്തിനു ധീരമായി സാക്ഷൃം നല്കിക്കൊണ്ടു പ്രത്യാശയുടെ അടയാളങ്ങളായിത്തീരുന്നതിനുവേണ്ടി.