വിശുദ്ധ നാട്ടില്‍ നടക്കുന്ന രക്തരൂഷിതാക്രമണങ്ങളില്‍ പരിശുദ്ധ സിംഹാസനം ആശങ്കയും ഖേദവും പ്രകടിപ്പിക്കുന്നു.